![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKB-kPQ99N1hjcuBQHNcx6BksB0gIpR4REZZmw79nKfXlirhL8vYXz0nIQNOqSmeQu6VqR__iiHDd2ktceycuxvA0XtidUGzkMuenoRia1tA_BsZlpLWZkxWGji6ZxOnBorMQSX_745Nzz/s200/0.jpg)
കവി എ. അയ്യപ്പന് അന്തരിച്ചു.
ആദരാഞ്ജലികള്‍...
| | ||||||
|
| | ||||||
|
In Devanagri
ओ यारों ये इंडिया बुला लिया
दीवानों ये इंडिया बुला लिया
ये तो खेल है, बड़ा मेल है
मिला दिया..
मिला दिया………….
ये तो खेल है, बड़ा मेल है
मिला दिया..
रूकना रूकना रूकना रूकना रूकना नहीं
हारना हारना हारना हारना हारना नहीं
चलो न सिर्फ
करो न सिर्फ
मैदान मारो !!
Lets go
Lets go
जियो, उठो, बढ़ो, जीतो
जियो, उठो, बढ़ो, जीतो…..
ओ यारों ये इंडिया बुला लिया
दीवानों ये इंडिया बुला लिया
पर्वत सा ऊँचा हो दिल तो ये
दुनिया सलामी दे
सर्द इरादे न हो जाए कहीं
दिल को वो सूरज दे
जियो, उठो, बढ़ो, करो, जीतो
जियो, उठो, बढ़ो, करो जीतो…..
नया नया जहाँ
लेट्स गो
कैसी सजी सजी है देखो माटी अपनी
बनी रश्के जहाँ यारां हो
कई रंग हैं, बोली हैं, देश हैं मगर
जैसे जग है समाया हो
लागी रे अब लागी लगन
ओ ओ
जागी रे मन अब जीत की अगन
उठी रे अब इरादों में तपन
ओ ओ
चली रे चली रे अब डोली बन ठन
ओ यारों ये इंडिया बुला लिया
दीवानों ये इंडिया बुला लिया ! അപരനാമം: | ബാപ്പുജി |
ജനനം: | |
ജനന സ്ഥലം: | |
മരണം: | |
മരണ സ്ഥലം: | |
മുന്നണി: | ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം |
സംഘടന: | ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് |
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബര്‍ 2 - ജനുവരി 30) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥം വരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശനികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാന്‍ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍ നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
ഒറ്റപ്ലാവില്‍ നീലകണ്ടന്‍ വേലു കുറുപ്പ് | |
---|---|
ഒ. എന്‍. വി. കുറുപ്പ് | |
ജനനം | മേയ് 27, 1931 (1931-05-27) (age 79)
ചവറ, കൊല്ലം, കേരളം |
വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം |
ഉദ്യോഗം | കവി , പ്രൊഫസ്സര്‍ |
ജീവിത പങ്കാളി | സരോജിനി |
മക്കള്‍ | രാജീവന്‍ , മായാദേവി |
മാതാപിതാക്കൾ | ഒ. എന്. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ |
സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ. എൻ. വി, 1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണ്ന്‍ കോളേജിലും തിരുവനന്തപുരം തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.
1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ. എന്‍. വി വഹിച്ചിട്ടുണ്ട്.
വിദ്യാര്ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ. എന്‍. വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949 ല്‍. പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.
ഞാൻ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ,ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകൾ, മയിൽപീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങ്ള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങധരപക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ എന്നീ പഠനങ്ങളും ഒ. എന്‍. വി മലയാളത്തിനു നള്‍കിയിട്ടുണ്ട്.
നാടക ഗാനങ്ങൾ, ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയ്ക്കും തന്റേതായ സംഭാവന നള്‍കാന്‍ അദ്ദേഹത്തിനു കഴിയുന്നു.
ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ
ജ്ഞാനപീഠ പുരസ്കാരം ലഭിച്ചവരും ഭാഷയും (1965 മുതൽ)
കുറിപ്പ്: 1967, 1973, 1999 വര്‍ഷങ്ങളില്‍ രണ്ടു പേര്‍ക്കു വീതം ജ്ഞാനപീഠപുരസ്കാരം പകുത്തു നള്‍കി.
(കടപാട് : www.wikipedia.com)